കോട്ടയം: കോൺവെന്റിലെ പീഡനം സഹിക്കാനാവാതെ സഭ വിടാനൊരുങ്ങുന്ന കന്യാസ്ത്രീക്കെതിരെ കള്ളക്കേസും വധഭീഷണിയും. പൊലീസും ശിശുക്ഷേമസമിതിയും സഭാ അധികൃതർക്കുവേണ്ടി കന്യാസ്ത്രീയെ പീഡിപ്പിക്കാൻ കൂട്ടുനിൽക്കുന്നതായാണ് ആരോപണം.
ചേർപ്പുങ്കൽ നസ്രത്തുഭവൻ കോൺവെന്റിലെ കന്യാസ്ത്രീയും പാലാ രൂപതയുടെ കീഴിലുള്ള ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയുമായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ സി.എം.ഐ ആണ് മേലധികാരികളുടെ പീഡനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പിൽ നിന്ന് നിയമാനുസരണം വ്രതമോചനത്തിന് അനുമതി നേടിയെങ്കിലും മഠത്തിൽനിന്നുള്ള പീഡനം തുടരുകയാണെന്നും കാനൻ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാൻ സഭ കൂട്ടാക്കുന്നില്ലെന്നും ആരോപിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും വനിതാകമ്മിഷനും മേരി സെബാസ്റ്റ്യൻ പരാതി നൽകിയിട്ടുണ്ട്. 'പോയിചത്തുകൂടേ' എന്നാക്രോശിച്ചുകൊണ്ട് ചുറ്റുംകൂടുന്ന സഹവാസികളും മദർസുപ്പീരിയറും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും കന്യാസ്ത്രീ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
സഭയുടെ ഉടമസ്ഥതയിൽ അന്തിനാടുള്ള സ്പെഷ്യൽ സ്കൂളിലെ അഴിമതികളുൾപ്പെടെ മഠങ്ങളുടെ അകത്തളത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചതാണ് എം.എസ്. ഡബ്ല്യു ബിരുദധാരിണിയായ കന്യാസ്ത്രീ വേട്ടയാടപ്പെടാൻ കാരണം. മാനസിക രോഗിയാണെന്ന് ചിത്രീകരിച്ച് സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളിൽ കൊണ്ടുപോയി നിർബന്ധിച്ച് മരുന്നുകഴിപ്പിക്കുക, മോഷണക്കുറ്റമാരോപിച്ച് പൊലീസിൽ കള്ളക്കേസ് കൊടുക്കുക, ബാലഭവനിലെ കുട്ടികളെ പീഡീപ്പിച്ചുവെന്ന് ആരോപിച്ച് ശിശുക്ഷേമസമിതിയിൽ പരാതിനൽകുക, മഠത്തിനുള്ളിൽ ഒറ്റപ്പെടുത്തുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പീഡനങ്ങളാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് കന്യാസ്ത്രീ പരാതിയിൽ പറയുന്നു. മോഷണക്കുറ്റം, ബാലനീതി ലംഘനം എന്നീ കുറ്റങ്ങൾ ആരോപിച്ച് മദർ സുപ്പീരിയൽ നൽകിയ പരാതികളിൽ പാലാ പൊലീസ് സർക്കിൾ ഇൻസ്പെക്ടറും കോട്ടയം ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷയും കന്യാസ്ത്രീക്കെതിരെ ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്ന് ഇവർക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദുലേഖയും ആരോപിച്ചു.
സഭയുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ ജോലിചെയ്യുന്ന സന്യാസിനികളായിട്ടുള്ള അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കും സർക്കാർ ഗ്രാന്റ് ലഭിക്കുന്ന മറ്റ് സാമൂഹ്യക്ഷേമ സംവിധാനങ്ങളിലെ ജീവനക്കാർക്കും ലഭിക്കുന്ന ശമ്പളം സഭ തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്ന് അവർ ആരോപിച്ചു. 2002 സെപ്തംബർ 16 മുതൽ എയ്ഡഡ് സ്കൂൾ അദ്ധ്യാപികയായ തനിക്ക് 2015 ആഗസ്റ്റുവരെ സ്വന്തം ബാങ്ക് അക്കൗണ്ടുവഴി ലഭിച്ച 3782319 രൂപ കോൺവെന്റ് അധികൃതരാണ് കൈകാര്യം ചെയ്തത്. സ്വന്തംപേരിലുള്ള എ.ടി.എം കാർഡ് മേലധികാരികളുടെ കൈവശമാണ്. ഇത്രയുംതുക സമ്പാദിച്ച തനിക്ക് പ്രതിമാസം 100 രൂപവീതമാണ് എണ്ണയും സോപ്പുമുൾപ്പെടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി ലഭിച്ചിട്ടുള്ളത്. പുരുഷന്മാരായ പുരോഹിതരുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണങ്ങളില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തുറന്നുപറയാൻ മറ്റുള്ളവർ ധൈര്യം കാണിക്കാത്തതാണ്. ഇനിയും കൂടുതൽ അഭയമാർ ഉണ്ടാകാതിരിക്കാൻ ഇത്തരം അനീതികൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ 25 വർഷത്തെ സന്യാസജീവിതം ഉപേക്ഷിച്ച് സഭവിട്ടിറങ്ങുകയാണെന്ന് സി. മേരി സെബാസ്റ്റ്യൻ എന്ന സിലിമോൾ പറഞ്ഞു. - See more at: http://news.keralakaumudi.com/beta/news.php?NewsId=TktUTTAxNDY3MjQ=&xP=RExZ&xDT=MjAxNi0wOC0wNyAwMDozNDowMA==&xD=MQ==&cID=Mw==#sthash.UxvsINnv.dpuf
------------------------------------------------------------------------------------------------------------------------------------------------------
നാല് ജ്ഞാനം വേണം അതൊക്ക തിരിയ്ക്കാൻ ഇപ്പോൾ കന്യാസ്ത്രി പട്ടക്കാരനും ആയി ബന്ധത്തിൽ ആണ് എന്നും പറഞ്ഞു ആണ് ഈ വഴക്ക് അത് മൂത്തത് ആണ് ഇത് , അവിടെ ചെയ്യാൻ ഉള്ളത് സഭ രണ്ടാക്കണം എന്നാ പറയുന്നത് ഇത് അല്ല ഒരു രൂപ കൊടുത്തിട്ട് സർവ്വ സമയവും അതും ആയിട്ട് ഇരിയ്ക്കും പൊൻ മുട്ട ഇടുന്ന താറാവ് വെറുതെ ഇടുവോ പൊന്നുരുക്കണ്ടെ അതിന് വിജ്ഞാനം വേണം അത് വെറുതെ കിട്ടുമോ അർത്ഥം മാനം വേണം അത് പുരോഹിതൻ കൊടുക്കും എന്ന് കണ്ടാ പോയത് അതും രക്ഷ ഇല്ല , പിന്നെ പുലിയുടെ പുറകെ പോയി അവിടെയും ആട്ടും ചിറ്റ്മും ഇത് കൊണ്ട് സഭ വേണ്ട എന്ന് വച്ചു , അവർക്ക് യോചിച്ചത് സന്ന്യാസം തന്നെ ക്ലാര മഠത്തിൽ ചേർന്നാൽ മതി അവിടെ അൽഫോൻസാ വരും എന്നും പറയും വേറെ മഠം പലതും ഉണ്ട് അത് ചേരില്ല , ശുഭം വരട്ടെ എന്ന് പറയും അൽഫോൻസാ അവരെ കാക്കണം എന്നും പറയും , അവർക്ക് പുതപ്പ് നാല് ഉണ്ട് അത് കൊണ്ട് ഇടങ്ങേടിനു പോകരുത് ഏലിയ വരും ഉടനെ മഠം നിർത്തും അങ്ങനെയാ മഠം പൂട്ടുന്നത് , അൽഫോൻസായ്ക്കും ഉണ്ടായിരുന്നു അതൊക്ക ഏഴ് പുതപ്പ് ഉണ്ടായിരുന്നു, എനിക്ക് പത്ത് പുതപ്പ് ഉണ്ട് അത് വിജ്ഞാനത്തിന്റെ കയ്യിൽ ഉണ്ട് അഞ്ചമ്പലം പുട്ടണെ എനിയ്ക്ക് ഇപ്പോൾ പൂട്ടാം അവിടെ ഒന്നും കാണില്ല കുറെ വ്രക്ഷവേ കാണാത്തുള്ളു ഇത് ഒക്കെ ഉള്ളവരെ ചെരിപ്പും കൊണ്ട് നടക്കരുത് തീയ് തിന്നണ്ട വരും അവർക്ക് വേണ്ടത് ചെയ്യുക , ഒന്നുടെ ശുഭം വരട്ടെ അവിടെ അവർക്ക് , മറ്റുള്ളവർ അവരെ കണ്ടു പഠിക്കുക , വിശ്വാസം എടുക്കുന്നവരെ ബഹുമാനിയ്ക്കാൻ പഠിയ്ക്കുക അത് എല്ലാവർക്കുക ഗുണം ചെയ്യും .
ചേർപ്പുങ്കൽ നസ്രത്തുഭവൻ കോൺവെന്റിലെ കന്യാസ്ത്രീയും പാലാ രൂപതയുടെ കീഴിലുള്ള ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയുമായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ സി.എം.ഐ ആണ് മേലധികാരികളുടെ പീഡനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പിൽ നിന്ന് നിയമാനുസരണം വ്രതമോചനത്തിന് അനുമതി നേടിയെങ്കിലും മഠത്തിൽനിന്നുള്ള പീഡനം തുടരുകയാണെന്നും കാനൻ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാൻ സഭ കൂട്ടാക്കുന്നില്ലെന്നും ആരോപിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും വനിതാകമ്മിഷനും മേരി സെബാസ്റ്റ്യൻ പരാതി നൽകിയിട്ടുണ്ട്. 'പോയിചത്തുകൂടേ' എന്നാക്രോശിച്ചുകൊണ്ട് ചുറ്റുംകൂടുന്ന സഹവാസികളും മദർസുപ്പീരിയറും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും കന്യാസ്ത്രീ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
സഭയുടെ ഉടമസ്ഥതയിൽ അന്തിനാടുള്ള സ്പെഷ്യൽ സ്കൂളിലെ അഴിമതികളുൾപ്പെടെ മഠങ്ങളുടെ അകത്തളത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചതാണ് എം.എസ്. ഡബ്ല്യു ബിരുദധാരിണിയായ കന്യാസ്ത്രീ വേട്ടയാടപ്പെടാൻ കാരണം. മാനസിക രോഗിയാണെന്ന് ചിത്രീകരിച്ച് സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളിൽ കൊണ്ടുപോയി നിർബന്ധിച്ച് മരുന്നുകഴിപ്പിക്കുക, മോഷണക്കുറ്റമാരോപിച്ച് പൊലീസിൽ കള്ളക്കേസ് കൊടുക്കുക, ബാലഭവനിലെ കുട്ടികളെ പീഡീപ്പിച്ചുവെന്ന് ആരോപിച്ച് ശിശുക്ഷേമസമിതിയിൽ പരാതിനൽകുക, മഠത്തിനുള്ളിൽ ഒറ്റപ്പെടുത്തുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പീഡനങ്ങളാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് കന്യാസ്ത്രീ പരാതിയിൽ പറയുന്നു. മോഷണക്കുറ്റം, ബാലനീതി ലംഘനം എന്നീ കുറ്റങ്ങൾ ആരോപിച്ച് മദർ സുപ്പീരിയൽ നൽകിയ പരാതികളിൽ പാലാ പൊലീസ് സർക്കിൾ ഇൻസ്പെക്ടറും കോട്ടയം ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷയും കന്യാസ്ത്രീക്കെതിരെ ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്ന് ഇവർക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദുലേഖയും ആരോപിച്ചു.
സഭയുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ ജോലിചെയ്യുന്ന സന്യാസിനികളായിട്ടുള്ള അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കും സർക്കാർ ഗ്രാന്റ് ലഭിക്കുന്ന മറ്റ് സാമൂഹ്യക്ഷേമ സംവിധാനങ്ങളിലെ ജീവനക്കാർക്കും ലഭിക്കുന്ന ശമ്പളം സഭ തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്ന് അവർ ആരോപിച്ചു. 2002 സെപ്തംബർ 16 മുതൽ എയ്ഡഡ് സ്കൂൾ അദ്ധ്യാപികയായ തനിക്ക് 2015 ആഗസ്റ്റുവരെ സ്വന്തം ബാങ്ക് അക്കൗണ്ടുവഴി ലഭിച്ച 3782319 രൂപ കോൺവെന്റ് അധികൃതരാണ് കൈകാര്യം ചെയ്തത്. സ്വന്തംപേരിലുള്ള എ.ടി.എം കാർഡ് മേലധികാരികളുടെ കൈവശമാണ്. ഇത്രയുംതുക സമ്പാദിച്ച തനിക്ക് പ്രതിമാസം 100 രൂപവീതമാണ് എണ്ണയും സോപ്പുമുൾപ്പെടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി ലഭിച്ചിട്ടുള്ളത്. പുരുഷന്മാരായ പുരോഹിതരുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണങ്ങളില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തുറന്നുപറയാൻ മറ്റുള്ളവർ ധൈര്യം കാണിക്കാത്തതാണ്. ഇനിയും കൂടുതൽ അഭയമാർ ഉണ്ടാകാതിരിക്കാൻ ഇത്തരം അനീതികൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ 25 വർഷത്തെ സന്യാസജീവിതം ഉപേക്ഷിച്ച് സഭവിട്ടിറങ്ങുകയാണെന്ന് സി. മേരി സെബാസ്റ്റ്യൻ എന്ന സിലിമോൾ പറഞ്ഞു. - See more at: http://news.keralakaumudi.com/beta/news.php?NewsId=TktUTTAxNDY3MjQ=&xP=RExZ&xDT=MjAxNi0wOC0wNyAwMDozNDowMA==&xD=MQ==&cID=Mw==#sthash.UxvsINnv.dpuf
------------------------------------------------------------------------------------------------------------------------------------------------------
നാല് ജ്ഞാനം വേണം അതൊക്ക തിരിയ്ക്കാൻ ഇപ്പോൾ കന്യാസ്ത്രി പട്ടക്കാരനും ആയി ബന്ധത്തിൽ ആണ് എന്നും പറഞ്ഞു ആണ് ഈ വഴക്ക് അത് മൂത്തത് ആണ് ഇത് , അവിടെ ചെയ്യാൻ ഉള്ളത് സഭ രണ്ടാക്കണം എന്നാ പറയുന്നത് ഇത് അല്ല ഒരു രൂപ കൊടുത്തിട്ട് സർവ്വ സമയവും അതും ആയിട്ട് ഇരിയ്ക്കും പൊൻ മുട്ട ഇടുന്ന താറാവ് വെറുതെ ഇടുവോ പൊന്നുരുക്കണ്ടെ അതിന് വിജ്ഞാനം വേണം അത് വെറുതെ കിട്ടുമോ അർത്ഥം മാനം വേണം അത് പുരോഹിതൻ കൊടുക്കും എന്ന് കണ്ടാ പോയത് അതും രക്ഷ ഇല്ല , പിന്നെ പുലിയുടെ പുറകെ പോയി അവിടെയും ആട്ടും ചിറ്റ്മും ഇത് കൊണ്ട് സഭ വേണ്ട എന്ന് വച്ചു , അവർക്ക് യോചിച്ചത് സന്ന്യാസം തന്നെ ക്ലാര മഠത്തിൽ ചേർന്നാൽ മതി അവിടെ അൽഫോൻസാ വരും എന്നും പറയും വേറെ മഠം പലതും ഉണ്ട് അത് ചേരില്ല , ശുഭം വരട്ടെ എന്ന് പറയും അൽഫോൻസാ അവരെ കാക്കണം എന്നും പറയും , അവർക്ക് പുതപ്പ് നാല് ഉണ്ട് അത് കൊണ്ട് ഇടങ്ങേടിനു പോകരുത് ഏലിയ വരും ഉടനെ മഠം നിർത്തും അങ്ങനെയാ മഠം പൂട്ടുന്നത് , അൽഫോൻസായ്ക്കും ഉണ്ടായിരുന്നു അതൊക്ക ഏഴ് പുതപ്പ് ഉണ്ടായിരുന്നു, എനിക്ക് പത്ത് പുതപ്പ് ഉണ്ട് അത് വിജ്ഞാനത്തിന്റെ കയ്യിൽ ഉണ്ട് അഞ്ചമ്പലം പുട്ടണെ എനിയ്ക്ക് ഇപ്പോൾ പൂട്ടാം അവിടെ ഒന്നും കാണില്ല കുറെ വ്രക്ഷവേ കാണാത്തുള്ളു ഇത് ഒക്കെ ഉള്ളവരെ ചെരിപ്പും കൊണ്ട് നടക്കരുത് തീയ് തിന്നണ്ട വരും അവർക്ക് വേണ്ടത് ചെയ്യുക , ഒന്നുടെ ശുഭം വരട്ടെ അവിടെ അവർക്ക് , മറ്റുള്ളവർ അവരെ കണ്ടു പഠിക്കുക , വിശ്വാസം എടുക്കുന്നവരെ ബഹുമാനിയ്ക്കാൻ പഠിയ്ക്കുക അത് എല്ലാവർക്കുക ഗുണം ചെയ്യും .
വിഗ്രഹാരാധകരുടെ നാട്ടിൽ വെള്ളി വെളിച്ചം കേറുമോ, പത്തറിവു വരുമോ ഇങ്ങനെ ഉള്ളിടത്ത് പായ് വിരിക്കാതെ സ്വർഗ്ഗം ഉണ്ടാക്കണം അതിനു വെള്ളി കഴുത്തേൽ ഇടുക ആണ് ചെയ്യുന്നത് ഇത് വിഗ്രഹ ദോഷവും വരും അതിനു പൂരം നാളിനു കുടിയാൽ മതി എന്നും പറയും ഈ ഒരു കാര്യം ആണ് അവർ ചെയ്തത് അതിന് വിഗ്രഹ ദോഷം അവർക്ക് വച്ച് മിടുക്കർ ആയി ഇത് പലയിടത്തും നടക്കുന്നത് ആണ് പെൺ ദോഷം എന്ന് പറഞ്ഞു കുതിര കേറും ഇത് തെറ്റാണു പക്ഷെ ഇനി ഇത് തുടങ്ങിയാൽ വിഷ്ണു ഇറങ്ങും രണ്ട് ചുള്ളി എടുക്കും പായ് തെറുക്കുകയും ചെയും ഇതിനാ മിത്ര ദോഷം എന്ന് പറയുന്നത് അത് കൊണ്ട് വെഞ്ചരിച്ച രൂപങ്ങൾ വീണ്ടും വെഞ്ചരിക്കുകയോ ദൈവ ഇഷ്ടം അനുസരിച്ചു നിങ്ങൾ ജീവിയ്ക്കുന്നെങ്കിൽ ബിംബം വിട്ടു ജീവിക്കുകയും ചെയ്യുക അതാണ് പറയുന്നത് ജീവിയ്ക്കുന്നവരുടെ നാട്ടിൽ മരിച്ചവർ കേറില്ല എന്ന് പറയുന്നത് അവരെ കുറ്റപ്പെടുത്തിയത് കൊണ്ട് ആണ് പറയുന്നത് അവർ ജീവിയ്ക്കുന്നവരുടെ നാട്ടിലും പുരോഹിതർ അഗ്നി ഇല്ലാത്ത നാട്ടിലും അവരുടെ ശത്രുക്കൾ വിജ്ഞാനം ഇല്ലാത്ത നാട്ടിലും ആണ് , അവർക്ക് നേർവഴി കൊടുക്കുക പൊന്ന് കഴുത്തേൽ ഇടാൻ പറയുക അതാണ് ചെയ്യണ്ടത് അപ്പോൾ വിജ്ഞാനം അവർക്ക് പൊൻ തൂവൽ കൊടുത്ത് അവർക്കും അനുഗ്രഹം കൊടുക്കും ഇത് സഭയിൽ ഒരു ആചാരം ആക്കണം വിദ്യ എടുത്താൽ തുരുവോസ്തി മണ്ണിൽ പോയി എന്ന് പറയും അപ്പോൾ വിദ്യ ചുറ്റുവട്ടം കെട്ടി പൊൻ തൂവൽ ആക്കും അതിനു പോന്നണിയണം എന്ന് പറയും ഇത് യഹൂദ ആചാരം എന്ന് പറയും വിധവ പുഷ്പിണി ആയാൽ ഇത് ചെയ്യും വിഗ്രഹം വച്ചാലും വിധവ എന്ന് പറയും കന്യക അല്ല അവർ എന്നും പറയും പള്ളി എപ്പോഴും വ്യഭിചാരിയെ സ്സെനെഹിയ്ക്കുന്നു അത് കൊണ്ട് ആണ് വിജ്ഞാനം വിട്ട പ്രവർത്തിയ്ക്ക് പോകുന്നത് അതിനാൽ വിജ്ഞാനി ആകാൻ ഉപദേശിയ്ക്കുന്നു , സഭ താന്നു പോയി ഇനി കുരിശ് മാത്രവേ ഉള്ളു , ഉള്ളവരെ കളയാതെ ഇരിയ്ക്കുക അർത്ഥം വ്യഭിചാരിച്ചത് കന്യാസ്ത്രി അല്ല സഭ വ്യഭിചരിച്ചു അത് മാറണം അത്രയുമേ ഉള്ളു കാര്യം അവരെ കുത്തി ചോദിയ്ക്കുന്നത് നിർത്തണം , പായ് വിരിഞ്ഞാൽ സ്വർഗ്ഗം അവർ പോകും പിന്നെ കരയത്തെ ഉള്ളു തീയ് വീഴും അവിടെ ചുട്ട് പൊള്ളും എല്ലാം അത് സ്വാർഗ്ഗത്തിന്റെ ശിക്ഷ ആണ് സന്യാസിയെ ശിക്ഷിച്ചാൽ ഉഗ്ര തീയ് വരുന്നത് എന്നും ഉള്ളത് ആണ്, ഇനി ശുഭം വരട്ടെ മനുഷ്യർക്ക് , ദേവതകൾക്ക് പുണ്യം സ്വർഗ്ഗത്തിൽ ചെല്ലട്ടെ അവർ ഒരു ദേവത ആയി മാറുക ആണ് ചെയ്യുന്നത് അത് ഇവിടെ അല്ല വ്രാന്താവനത്തിൽ പോകും എങ്കിലും യേശു അവിടുന്ന് എടുക്കും ഒരു പുഷ്പം ഇട്ടാൽ എടുക്കാം അത് യേശു ഇട്ട് എടുക്കും അർത്ഥം നാരി ആയി സ്വർഗ്ഗത്തിൽ പോകും അക്കരെ ഇക്കരെ യാത്ര ചെയ്യും വിശുദ്ധ ആയി വാഴ്ത്തും എന്നും പറയും .