ശൃംഗവേരപുരം എന്നിടത്തെത്തി ഗംഗകടക്കണമെന്ന് ശ്രീരാമന് ചിന്തിച്ചു. നിഷാദരാജാവായ ഗുഹന് എത്തി. ഗുഹനെ നിസ്സാരനായി കാണാതെ ആദരവോടെ മാത്രമാണ് ശ്രീരാമന് പെരുമാറുന്നത്.... സത്യഭംഗം പേടിച്ച് ഗ്രാമത്തിലല്ല പുറത്താണ് ഉറങ്ങുന്നത്. അദ്ധ്യാത്മ രാമായണത്തില്‍ ഗുഹനാണ് ശ്രീരാമ സീതമാര്‍ നിലത്തുകിടന്ന ഉറങ്ങുന്നതുകണ്ട് വിലപിക്കുന്നത്.
വാല്മീകി രാമായണത്തില്‍ ലക്ഷ്മണനും. അദ്ധ്യാത്മ രാമായണത്തില്‍ ലക്ഷ്മണന് ഗുഹനു ജ്ഞാനം ഉപദേശിക്കുന്നു.അന്നുരാത്രി രണ്ടുപേരും ഉറങ്ങിയില്ല. തമസാ നദികടന്നാണ് രാമന് ഗംഗാതീരത്തെത്തുന്നത്. തമസാ തീരത്തുവച്ചാണ് പൗരന്മാരില്നിന്ന് അകന്ന് വനയാത്രതുടരുന്നത്. രാവിലെ ഗുഹനെക്കൊണ്ട് വഞ്ചിവരുത്തി പുറപ്പെടാനൊരുങ്ങുന്നു. താനും കൂടെ വരട്ടേ എന്ന ഗുഹനും ചോദിച്ചപ്പോള്‍ ശ്രീരാമന്റെ ഉത്തരം അങ്ങ് തിരിച്ചുചെന്ന് വിവരം പറഞ്ഞാലെ കൈകേയി അമ്മ ഞങ്ങള്‍ വനത്തില്പോയവിവരം വിശ്വസിക്കൂ എന്നാണ്. വടക്ഷീരം കൊണ്ടുവന്ന് ജടകെട്ടുന്നത് കണ്ട സുമന്ത്രര്‍ കരഞ്ഞുപോയി. ഗുഹന് അവരെ കടത്ത് കടത്തി. താനും വനത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ പതിന്നാലുവര്‍ഷം കഴിഞ്ഞ് കാണാമെന്നുറപ്പുപറഞ്ഞ് ശ്രീരാമലക്ഷ്മണന്മാര് തിരിച്ചയക്കുന്നു.
അയോദ്ധ്യയില്‍ ശ്രീരാമനു പിറകെ ഓടിത്തളര്ന്നുവീണ ദശരഥനെ കൗസല്യയുടെ കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോകുന്നു. കൈകേയിയുടെ പൂര്‍ണ്ണ പതനത്തിന്റെ തുടക്കം. സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും നാടായ അയോദ്ധ്യയെന്ന സൂര്യവംശ തലസ്ഥാനത്ത് അധാര്‍മ്മികമായ അധികാരം ഏറ്റെടുക്കാന്നോക്കിയവള് തീര്‍ത്തും ഒറ്റപ്പെടുന്നു. ഇന്ന് സത്യത്തിന്റെയും അധര്മ്മത്തിന്റെകൂടെ കവികളും, പത്രക്കാരും, പണ്ഡിതന്മാരും, പണക്കാരും എന്നുവേണ്ട വമ്പിച്ച ജനതയും പൂര്‍ണ്ണപിന്തുണയുമായി നില്ക്കുന്നു. സത്യവും ധര്‍മ്മവും ഒരുമൂലയ്ക്ക് കിം കര്‍ത്തവ്യ മൂഢരായി നില്ക്കുന്നു. കൗസല്യ എന്റെ മകനെ ഇങ്ങനെ ചതിച്ച് കാട്ടിലയച്ചല്ലോ എന്നുവിലപിക്കുമ്പോള് ആശ്വാസമേകുന്നത് തുല്ല്യദുഃഖം വരിച്ച സുമിത്രയുടെ വാക്കുകളാണ്. കാട്ടിലും നാട്ടിലും സൂര്യചന്ദ്രന്മാരെപ്പോലെ തിളങ്ങുന്നകഴിവുറ്റ വ്യക്തിത്വമാണ് രാമലക്ഷ്മണന്മാരുടേതെന്നും, പതിന്നാലുവര്‍ഷം കഴിഞ്ഞ് കൂടുതല്‍ തേജസ്സോടെയവര് സീതാസഹിതം മടങ്ങിവരുമെന്നും സുമിത്ര ഉറപ്പുനല്‍കുന്നു.
അയോദ്ധ്യയില്‍ നിറം മങ്ങിയ ജനജീവിതമാണ് കാണുന്നത്. ശ്രീരാമനില്ലാത്ത ജീവിതത്തില്‍ ഏറ്റവും ദുഃഖിക്കുന്നത് അദ്ദേഹത്തിന്റെ കൂട്ടുകാരാണ്. സൂര്യനില്ലാത്ത പകലുപോലെയും ആത്മജ്ഞാനമില്ലാത്ത ജീവിതം പോലെയും ദുഃഖപൂര്‍ണ്ണവും അര്‍ത്ഥ ശൂന്യവുമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ജീവിതം. വണിക്കുകള്പോലും കച്ചവടത്തില്‍ താല്പര്യമില്ലാത്തവരായി. അവരല്ലാം വനത്തിന്റെ ഭാഗ്യത്തില്‍ അസൂയപ്പെടുകയും വനത്തിലിനി എന്നും വസന്തകാലമായരിക്കുമെന്നും ഭാവനയില്‍ കാണുകയും ചെയ്യുന്നു.
ഗംഗകടന്നശേഷം സീത ഗംഗാപൂജനടത്തുന്നു. പിന്നീട് യമുനകടന്നപ്പോള് യമുനാപൂജയും പുഷ്പ ഫലാദികള്‍ തന്നുരക്ഷിക്കണം, ആപത്തൊന്നുമുണ്ടാവരുതെന്നും സുരമാംസാദികളെക്കൊണ്ട് പൂജിക്കാമെന്നുമാണ് സീതയുടെ പ്രാര്‍ത്ഥന. വനത്തിലെത്തിയതും രാമന്തന്റെ മനസ്സിനെ അണതുറന്നുവിടുന്നു. ‘‘ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളില്‍ ഏറ്റവും പ്രബലന്‍ കാമം തന്നെ. മറ്റ് മൂന്നിനേയും നശിപ്പിക്കുന്നതിന്നതും. രാജാവ് കാമ വശനായതിനാലാണല്ലോ ഈ ആപത്തെല്ലാംവന്നു പിണഞ്ഞത്. ഭരതനും കൈകേയിക്കും മാത്രം സുഖമാണിന്ന്. ലക്ഷ്മണാ നീ തിരിച്ചുചെന്ന് കൈകേയി അമ്മയില്‍നിന്നും സുമിത്രാ കൗസല്യമാരെ കാക്കണം.’’ ലക്ഷ്മണന് പറഞ്ഞത് ‘‘ഒറ്റക്ക് എതിര്‍ക്കുന്നവരെ അരിഞ്ഞുതള്ളി രാജ്യം പിടിച്ചടുക്കാനാവാഞ്ഞിട്ടല്ല. സത്യധര്‍മ്മാദികള്‍ക്ക് എതിരാവുമല്ലോ, പരലോകത്ത് പുണ്യം നേടാനാവില്ലല്ലോ എന്ന് ഓര്‍ത്തുമാത്രമാണ് ഞാനതുചെയ്യാത്തത്.’‘ എന്നാണ്. സിംഹക്കുട്ടികളെപ്പോലെ നിര്‍ഭയരായി രണ്ടുപേരും കാട്ടിലേയ്ക്ക് പോയി.
ആദ്യമെത്തിയത് ഭരദ്വാജാശ്രമത്തിലാണ്. വനവാസം ഇവിടെയാവാമെന്ന് പറഞ്ഞ് മഹര്‍ഷി സല്ക്കരിച്ചു. രാത്രി വിശ്രമശേഷം മഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ചിത്രകൂടപര്വതത്തിലേയ്ക്ക് നീങ്ങി. യമുനാനദികടക്കാന് (അന്നത്തെ യാത്രാമാര്‍ഗം) മുളകൊണ്ട് ചങ്ങാടമുണ്ടാക്കിയത് ലക്ഷമണനാണ്. സീതക്കിരിക്കാന് കരിമ്പും വള്ളികളുംകൊണ്ട് ഒരു ഇരിപ്പിടവുമുണ്ടാക്കി. വനജീവിതത്തിന്റെ ആനന്ദം സീതയ്ക്കും അനുഭവപ്പെട്ടുതുടങ്ങി നദികടന്ന് ഒരു വന്മരത്തിന്റെ കീഴെ രാത്രിഉറങ്ങി. സാധാരണ പറയുന്നതില്‍നിന്ന് ഭിന്നമായി ലക്ഷ്മണനും ഉറങ്ങി. ഉണര്‍ന്നശേഷം വൃക്ഷത്തേയും വനദേവതമാരേയും ആത്മാക്കളേയും പൂജിക്കുന്നു. വൈദിക ദേവനാമങ്ങള്പോലും ഒന്നുരണ്ടുമാത്രം. ഗ്രന്ഥത്തിന്റെ പ്രാചീനതയും (വൈദികകാലം 8000-10000വര്‍ഷം മുതല്‍) പ്രാരംഭ സാമൂഹ്യ സംസ്കാരവുമാണ് ഇതില്പ്രതിഫലിക്കുന്നത്.
ചിത്രകൂടത്തിലെത്തി ശ്രീരാമന് സീതയോട് പഴങ്ങളും തേനും നിറഞ്ഞ മനുഷ്യരെത്താത്ത ഈസ്ഥലം വാസത്തിന് യോജ്യമാണെന്നു പറഞ്ഞു. ലക്ഷ്മണന് രാമാജ്ഞകിട്ടി പെട്ടെന്നുതന്നെ മരവും വള്ളികളുംകൊണ്ട് നല്ലൊരു കുടില്‍ പണിതു. അതില്‍ വാസവും തുടങ്ങി. അടുത്തുതന്നെയുള്ള വാല്മീകി ആശ്രമം സന്ദര്‍ശിക്കുകയുംചെയ്തു.
ആദ്ധ്യാത്മ രാമായണത്തില്‍ വാല്മീകി ആശ്രമത്തില്‍ എത്തിയശേഷം അദ്ദേഹം ജ്ഞാനികള്‍ ഭക്തര്‍, യോഗികള്‍ വിരക്തര്‍ എന്നിവരുടെ ഹൃദയം അങ്ങേയ്ക്ക് വാസസ്ഥാനമാണെന്ന് പറയുന്നു. കരി തുടച്ച് ചിമ്മിനിയിലൂടെ തരിനാളം തെളിഞ്ഞ് കാണുന്നത് പോലെ ഈശ്വരപ്രകാശം ഇവരില്തെളിഞ്ഞ് കാണപ്പെടുന്നു. കടലാസൊട്ടിച്ച ബള്‍ബുപോലെ മറ്റുള്ളവരില്‍ മറഞ്ഞുമിരിക്കുന്നു.
വാല്മീകി രാമായണത്തില്‍ ലക്ഷ്മണനും. അദ്ധ്യാത്മ രാമായണത്തില്‍ ലക്ഷ്മണന് ഗുഹനു ജ്ഞാനം ഉപദേശിക്കുന്നു.അന്നുരാത്രി രണ്ടുപേരും ഉറങ്ങിയില്ല. തമസാ നദികടന്നാണ് രാമന് ഗംഗാതീരത്തെത്തുന്നത്. തമസാ തീരത്തുവച്ചാണ് പൗരന്മാരില്നിന്ന് അകന്ന് വനയാത്രതുടരുന്നത്. രാവിലെ ഗുഹനെക്കൊണ്ട് വഞ്ചിവരുത്തി പുറപ്പെടാനൊരുങ്ങുന്നു. താനും കൂടെ വരട്ടേ എന്ന ഗുഹനും ചോദിച്ചപ്പോള്‍ ശ്രീരാമന്റെ ഉത്തരം അങ്ങ് തിരിച്ചുചെന്ന് വിവരം പറഞ്ഞാലെ കൈകേയി അമ്മ ഞങ്ങള്‍ വനത്തില്പോയവിവരം വിശ്വസിക്കൂ എന്നാണ്. വടക്ഷീരം കൊണ്ടുവന്ന് ജടകെട്ടുന്നത് കണ്ട സുമന്ത്രര്‍ കരഞ്ഞുപോയി. ഗുഹന് അവരെ കടത്ത് കടത്തി. താനും വനത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ പതിന്നാലുവര്‍ഷം കഴിഞ്ഞ് കാണാമെന്നുറപ്പുപറഞ്ഞ് ശ്രീരാമലക്ഷ്മണന്മാര് തിരിച്ചയക്കുന്നു.
അയോദ്ധ്യയില്‍ ശ്രീരാമനു പിറകെ ഓടിത്തളര്ന്നുവീണ ദശരഥനെ കൗസല്യയുടെ കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോകുന്നു. കൈകേയിയുടെ പൂര്‍ണ്ണ പതനത്തിന്റെ തുടക്കം. സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും നാടായ അയോദ്ധ്യയെന്ന സൂര്യവംശ തലസ്ഥാനത്ത് അധാര്‍മ്മികമായ അധികാരം ഏറ്റെടുക്കാന്നോക്കിയവള് തീര്‍ത്തും ഒറ്റപ്പെടുന്നു. ഇന്ന് സത്യത്തിന്റെയും അധര്മ്മത്തിന്റെകൂടെ കവികളും, പത്രക്കാരും, പണ്ഡിതന്മാരും, പണക്കാരും എന്നുവേണ്ട വമ്പിച്ച ജനതയും പൂര്‍ണ്ണപിന്തുണയുമായി നില്ക്കുന്നു. സത്യവും ധര്‍മ്മവും ഒരുമൂലയ്ക്ക് കിം കര്‍ത്തവ്യ മൂഢരായി നില്ക്കുന്നു. കൗസല്യ എന്റെ മകനെ ഇങ്ങനെ ചതിച്ച് കാട്ടിലയച്ചല്ലോ എന്നുവിലപിക്കുമ്പോള് ആശ്വാസമേകുന്നത് തുല്ല്യദുഃഖം വരിച്ച സുമിത്രയുടെ വാക്കുകളാണ്. കാട്ടിലും നാട്ടിലും സൂര്യചന്ദ്രന്മാരെപ്പോലെ തിളങ്ങുന്നകഴിവുറ്റ വ്യക്തിത്വമാണ് രാമലക്ഷ്മണന്മാരുടേതെന്നും, പതിന്നാലുവര്‍ഷം കഴിഞ്ഞ് കൂടുതല്‍ തേജസ്സോടെയവര് സീതാസഹിതം മടങ്ങിവരുമെന്നും സുമിത്ര ഉറപ്പുനല്‍കുന്നു.
അയോദ്ധ്യയില്‍ നിറം മങ്ങിയ ജനജീവിതമാണ് കാണുന്നത്. ശ്രീരാമനില്ലാത്ത ജീവിതത്തില്‍ ഏറ്റവും ദുഃഖിക്കുന്നത് അദ്ദേഹത്തിന്റെ കൂട്ടുകാരാണ്. സൂര്യനില്ലാത്ത പകലുപോലെയും ആത്മജ്ഞാനമില്ലാത്ത ജീവിതം പോലെയും ദുഃഖപൂര്‍ണ്ണവും അര്‍ത്ഥ ശൂന്യവുമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ജീവിതം. വണിക്കുകള്പോലും കച്ചവടത്തില്‍ താല്പര്യമില്ലാത്തവരായി. അവരല്ലാം വനത്തിന്റെ ഭാഗ്യത്തില്‍ അസൂയപ്പെടുകയും വനത്തിലിനി എന്നും വസന്തകാലമായരിക്കുമെന്നും ഭാവനയില്‍ കാണുകയും ചെയ്യുന്നു.
ഗംഗകടന്നശേഷം സീത ഗംഗാപൂജനടത്തുന്നു. പിന്നീട് യമുനകടന്നപ്പോള് യമുനാപൂജയും പുഷ്പ ഫലാദികള്‍ തന്നുരക്ഷിക്കണം, ആപത്തൊന്നുമുണ്ടാവരുതെന്നും സുരമാംസാദികളെക്കൊണ്ട് പൂജിക്കാമെന്നുമാണ് സീതയുടെ പ്രാര്‍ത്ഥന. വനത്തിലെത്തിയതും രാമന്തന്റെ മനസ്സിനെ അണതുറന്നുവിടുന്നു. ‘‘ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളില്‍ ഏറ്റവും പ്രബലന്‍ കാമം തന്നെ. മറ്റ് മൂന്നിനേയും നശിപ്പിക്കുന്നതിന്നതും. രാജാവ് കാമ വശനായതിനാലാണല്ലോ ഈ ആപത്തെല്ലാംവന്നു പിണഞ്ഞത്. ഭരതനും കൈകേയിക്കും മാത്രം സുഖമാണിന്ന്. ലക്ഷ്മണാ നീ തിരിച്ചുചെന്ന് കൈകേയി അമ്മയില്‍നിന്നും സുമിത്രാ കൗസല്യമാരെ കാക്കണം.’’ ലക്ഷ്മണന് പറഞ്ഞത് ‘‘ഒറ്റക്ക് എതിര്‍ക്കുന്നവരെ അരിഞ്ഞുതള്ളി രാജ്യം പിടിച്ചടുക്കാനാവാഞ്ഞിട്ടല്ല. സത്യധര്‍മ്മാദികള്‍ക്ക് എതിരാവുമല്ലോ, പരലോകത്ത് പുണ്യം നേടാനാവില്ലല്ലോ എന്ന് ഓര്‍ത്തുമാത്രമാണ് ഞാനതുചെയ്യാത്തത്.’‘ എന്നാണ്. സിംഹക്കുട്ടികളെപ്പോലെ നിര്‍ഭയരായി രണ്ടുപേരും കാട്ടിലേയ്ക്ക് പോയി.
ആദ്യമെത്തിയത് ഭരദ്വാജാശ്രമത്തിലാണ്. വനവാസം ഇവിടെയാവാമെന്ന് പറഞ്ഞ് മഹര്‍ഷി സല്ക്കരിച്ചു. രാത്രി വിശ്രമശേഷം മഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ചിത്രകൂടപര്വതത്തിലേയ്ക്ക് നീങ്ങി. യമുനാനദികടക്കാന് (അന്നത്തെ യാത്രാമാര്‍ഗം) മുളകൊണ്ട് ചങ്ങാടമുണ്ടാക്കിയത് ലക്ഷമണനാണ്. സീതക്കിരിക്കാന് കരിമ്പും വള്ളികളുംകൊണ്ട് ഒരു ഇരിപ്പിടവുമുണ്ടാക്കി. വനജീവിതത്തിന്റെ ആനന്ദം സീതയ്ക്കും അനുഭവപ്പെട്ടുതുടങ്ങി നദികടന്ന് ഒരു വന്മരത്തിന്റെ കീഴെ രാത്രിഉറങ്ങി. സാധാരണ പറയുന്നതില്‍നിന്ന് ഭിന്നമായി ലക്ഷ്മണനും ഉറങ്ങി. ഉണര്‍ന്നശേഷം വൃക്ഷത്തേയും വനദേവതമാരേയും ആത്മാക്കളേയും പൂജിക്കുന്നു. വൈദിക ദേവനാമങ്ങള്പോലും ഒന്നുരണ്ടുമാത്രം. ഗ്രന്ഥത്തിന്റെ പ്രാചീനതയും (വൈദികകാലം 8000-10000വര്‍ഷം മുതല്‍) പ്രാരംഭ സാമൂഹ്യ സംസ്കാരവുമാണ് ഇതില്പ്രതിഫലിക്കുന്നത്.
ചിത്രകൂടത്തിലെത്തി ശ്രീരാമന് സീതയോട് പഴങ്ങളും തേനും നിറഞ്ഞ മനുഷ്യരെത്താത്ത ഈസ്ഥലം വാസത്തിന് യോജ്യമാണെന്നു പറഞ്ഞു. ലക്ഷ്മണന് രാമാജ്ഞകിട്ടി പെട്ടെന്നുതന്നെ മരവും വള്ളികളുംകൊണ്ട് നല്ലൊരു കുടില്‍ പണിതു. അതില്‍ വാസവും തുടങ്ങി. അടുത്തുതന്നെയുള്ള വാല്മീകി ആശ്രമം സന്ദര്‍ശിക്കുകയുംചെയ്തു.
ആദ്ധ്യാത്മ രാമായണത്തില്‍ വാല്മീകി ആശ്രമത്തില്‍ എത്തിയശേഷം അദ്ദേഹം ജ്ഞാനികള്‍ ഭക്തര്‍, യോഗികള്‍ വിരക്തര്‍ എന്നിവരുടെ ഹൃദയം അങ്ങേയ്ക്ക് വാസസ്ഥാനമാണെന്ന് പറയുന്നു. കരി തുടച്ച് ചിമ്മിനിയിലൂടെ തരിനാളം തെളിഞ്ഞ് കാണുന്നത് പോലെ ഈശ്വരപ്രകാശം ഇവരില്തെളിഞ്ഞ് കാണപ്പെടുന്നു. കടലാസൊട്ടിച്ച ബള്‍ബുപോലെ മറ്റുള്ളവരില്‍ മറഞ്ഞുമിരിക്കുന്നു.
നക്ഷത്ര രാജ്യം പണിയാന്‍ അവര്‍ പോയത് ആണ് അത് പണിത് കൊടുക്കാന്‍ ആണ് പറഞ്ഞത് അത് ആക്കരെ കൊടുത്തു വരുമ്പോള്‍ ഇവിടം സ്വര്‍ഗ്ഗം ആകും അപ്പോള്‍ ഇവിടം എടുത്തു പോകാം എന്നാ വിചാരിച്ചത് അത് രണ്ട് പേര്‍ക്കും കിട്ടാത് പോയി അത് ഗംഗയെ കൂട്ടാത് പോയത് കൊണ്ടാണ് , അര്‍ത്ഥം താമര വിരിഞ്ഞില്ല ആ നാട്ടില്‍ അത് കൊണ്ട് ചന്ദ്രന് സ്വര്‍ഗ്ഗം എടുത്തോണ്ട് പോയി , സീതാപഹരണം അത് മൂലം ആണ് ഉണ്ടായത് , ചന്ദ്രന് പൊന്നു കൊടുക്കുന്നതിനു പകരം ലോകം പണിത് കൊടുത്തു വിടുക ആണ് ചെയ്യുന്നത് അത് അവര്‍ക്ക് ചെയ്യാവുന്നതിനു അപ...്പുറം ചെയ്തിട്ടു മഴ പെഴ്ത്തില്ല ആ ഭൂമി കരിഞ്ഞു പോയി അതാണ് കുഴപ്പം രാമന് തോറ്റത് അത് കൊണ്ട് ആണ് , ഇനി സീതയ്ക്ക് ഏഴ് ജന്മം ജനിയ്ക്കുമ്പോള്‍ രാമന് അവിടെ കാണില്ല ഇന്നും അത് തന്നെ അത് താപസ്സർ അത് പരിഹരിക്കണം എന്നും പുണ്യം അവര്‍ക്ക് കൊടുക്കണം ഒരു രാജ്യം അവിടെ ഉണ്ടാകുന്നത് വരെ അവരെ മുന്നോട്ടു വിടണം എന്ന് പറഞ്ഞാല്‍ ഒരു രാമനെ ഉള്ളു അത് കൊണ്ട് വേറെ രാമന് വേണ്ട എന്ന് അല്ല ആരു രാമന് ആയാലും ഒരു പങ്കു അവര്‍ക്ക് കൊടുക്കണം , ഒരു കന്യക അവര്‍ക്ക് കൊടുക്കണം അത് അറിയാതെ ഒന്നും ചെയ്യരുത് അര്‍ത്ഥം ജിന്നിന് കൊടുക്കാത് രാജ്യത്ത് നല്ലവര്‍ക്ക് പെണ്ണിനെ കൊടുത്താല്‍ അവരുടെ രാജ്യം രാമ രാജ്യം ആദ്യം കെട്ടി അവര്‍ പോകും, പലപ്പോഴും ഇത് നടക്കാത്തത് പുരുഷന് പെണ്ണിനെ കിട്ടാന്‍ അവിടെ പ്രയാസം വരുന്നു എന്നാല്‍ ചന്ദ്രന്റെ ആള്‍ക്കാര്‍ക്ക് ഉടനെ പെണ്ണിനെ കിട്ടുന്നു അപ്പോള്‍ ഒരു രാത്രി കൂടുതല്‍ വന്നു അവര്‍ക്ക് വെട്ടം കിട്ടില്ല , ഇതിനു ജാതി നോക്കാതെ വിവാഹം കഴിച്ചാല്‍ ഒരു പരിധി വരെ ഇത് പരിഹരിയ്ക്കാം എങ്കിലും ഇനി അത് കുഴപ്പം ആണ് നാഗത്തിന്റെ എണ്ണം കൂടി വിഷം തുപ്പുന്നത് ആണ് എല്ലാം അത് കൊണ്ട് രാജ്യം രക്തം പരിശോദിച്ചു വിവാഹം കഴിയ്ക്കാം ഒരേ ഗ്രുപ്പ് വിവാഹം ഒരു പരിധി വരെ വിവാഹത്തിലെ കുഴപ്പം മാറ്റും അത് പോലെ അജ്ഞത മാറാന്‍ സുഹൃദം ചെയ്യാന്‍ വേണ്ടത് ചെയ്യുകയും ചെയ്യണം ഇനി പലതും ഉണ്ട് അത് വിശ്വഭാരത പുസ്തകത്തില്‍ നിന്ന് പഠിക്കുക , നക്ഷത്രം വലിയ പ്രാധാന്യം കൊടുക്കണ്ട വിവേകം അനുസരിച്ചു നീങ്ങിയാല്‍ മതി .
അന്യ മതത്തില്‍ നിന്ന് വിവാഹം കഴിക്കരുത് എന്ന് പറഞ്ഞത് പരിചെദനത്താല് വേര് തിരിച്ചു ഇസ്രായെല്‍ ജനത്തെ വേര് തിരിച്ചു കാണിച്ച് അവരുടെ ഇടയില്‍ വേറെ ദേവന് ഇല്ല എന്ന് പറഞ്ഞു അവിടെ പറഞ്ഞ കാര്യം നിങ്ങള്‍ എന്തിനു അത് എടുക്കുന്നു നിങ്ങള്‍ക്ക് ഏതു സഭ ആണ് ഉള്ളത് അവിടെ വിശുദ്ധരെ വിവാഹം കഴിച്ചാല്‍ അത് കൊണ്ടു അവരെ പോലെ ആകണം ഇത് പറഞ്ഞു കുടുംബത്തില്‍ കലഹം ഉണ്ടാക്കി എല്ലാവരെയും മാറി കഴിച്ചു ഇന്ന് നാരും വിട്ടു ഇനി ഏത് അറ്റം ആണ് കൂട്ടുന്നത് എന്ന് ചോദിച്ചാല്‍ ഇതിനു എന്ത് മറുപടി ആണ് ഉത്തരം നല്‍കുന്നത് , അതിനു അവരവര്‍ സ്വയം നന്നാകണം അത് വരെ ബ്ലഡ് test ചെയ്യുവാന്‍ പറഞ്ഞപ്പോള്‍ കൃമി കടി തുടങ്ങി അത് അന്യോന്യം വിവാഹം കഴിയ്ക്കുവോ അതിനാല്‍ ലിംഗം നോക്കാന്‍ ആണ് പരിശോധന അത് കൂടാത് ഭിന്ന ലിഗം ഉണ്ടോ എന്നും നോക്കും ഇത് ഒക്കെ നോക്കിയാലും പിന്നെയും പിടി കിട്ടാത്തത് അച്ഛന് ആരാണ് അവരുടെ എന്നാ നോക്കുന്നത് ഇത് എവിടെ പറഞ്ഞിരിയ്ക്കുന്നു ഒരു സഭയില്‍ ആണോ മനുഷ്യന് നില്‍ക്കുന്നത് അവരുടെ അപ്പനെ അല്ലെ നോക്കണ്ടത് അത് പറഞ്ഞെന്നെ ഉള്ളു അത് മാത്രവേ പറഞ്ഞുള്ളൂ ഇന്ന് എല്ലാം വിവരം ഇല്ലാത്തത് ആണ് , ആപ്പന് ഏത് ആണ് എന്ന് അറിയില്ല അത് കൊണ്ടു , ലിംഗം അല്ല നോക്കന്ടത് , വംശം നോക്കി വേണം വിവാഹം നടത്താന്‍ അതിനു പരിശോദയില് ഏഴ് മാര്‍ഗ്ഗങ്ങള്‍ ഉണ്ട് കിഴക്ക് നിന്ന് വരുന്നവര്‍ ഒരു കൂട്ടര് അല്ലാത്തവര്‍ അന്യ മതവും ഉണ്ടെങ്കില്‍ അവരെ വ്യഭിചരിച്ചത് ആയി കാണും ആതാണ് നിങ്ങള്‍ പറയുന്നത് ഇത് ശരി അല്ല , എല്ലാവരും ഒരു പോലെ ഉള്ളവര്‍ ആണ് അത് കൊണ്ടു ബൈബിള്‍ മാത്രം അല്ല വിവാഹത്തിനു ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാല്‍ ലോകം മുഴുവന്‍ യേശുവിന്റെ ആണ് അപ്പോള്‍ അന്യ മതം എവിടെ പിന്നെ വിശ്വാസത്തില്‍ ഉയര്‍ച്ച ഉള്ളവര്‍ ചേരും പടി ചേര്‍ക്കണം എന്ന് ഒരു മതവും ഇല്ലാത് പറയുക ആണ് ഇപോള്‍ പറയുന്നത് , എല്ലാം കാട്ടുമാക്കാന് ആയാല്‍ വംശം മുറിഞ്ഞു പെരുമഴ പെയ്യും ഇത് കൊണ്ടു അബ്രഹാം പത്ത് പേര് നല്ലവര്‍ ഉണ്ടുവെങ്കില്‍ രാജ്യം നശിപ്പിക്കുക ഇല്ല എന്ന് പറഞ്ഞ കാര്യം മതം വച്ചു നോക്കി ഇരുന്നാല്‍ ഒരിക്കലും കിട്ടില്ല കാരണം നിങ്ങള്‍ ഇന്ത്യയില്‍ രാജ്യം ഉണ്ടാക്കിയോ അവര്‍ ഒരു ജനം ആയിരുന്നു അത് ആചാര്യന്മാര് ഇടപെട്ട് ആണ് നടത്തുന്നത് അല്ലാത് ഓടി പോയി അല്ല നടത്തുന്നത് ഇത് അവിടെ അറിഞ്ഞു നല്ല ജീവിതം എല്ലാവരും കഴിക്കുക , ജാതി തന്നെ ആണ് അവര്‍ പക്ഷേ കുലം മാറി പോയി എന്നെ ഉള്ളു ബ്രമണര്‍ അവര്‍ക്ക് ചെര്ന്നവരെയും എടുക്കും എങ്കിലും ഇന്ന് അടുത്ത ബന്ധത്തില്‍ നിന്നും വിവാഹം നടക്കുന്നുണ്ട് അത് കൊണ്ടു ആണ് എല്ലാവരും ചേരും ഇണ ആ രാജ്യത്ത് തന്നെ ഉണ്ട് അത് ദൈവം യോചിപ്പിച്ചാല്‍ അതിനു അടയാളം ഒരു പെണ്ണും ചെറുക്കാനും അല്ല അപ്പനും അമ്മയും ആണ് അതിനു ചെല്ലുന്നത് അപ്പോള്‍ അവിടെ തടസ്സം നില്‍ക്കരുത് എന്ന് ആണ് പറയുന്നത് , അത് പൊതു വിവാഹത്തില്‍ ആണ് അവര്‍ വിവാഹം കഴിക്കുന്നത് , ദേശിയ ആചാര പ്രകാരം ആണ് വിവാഹം അത് കഴിഞ്ഞു ഏത് മതവും എടുക്കാം പക്ഷേ അവരെ രണ്ടാം തരക്കാര്‍ ആയിട്ടെ കാണു ഇതിനു ഒരു സഭ അതിനു ഉണ്ടാക്കി അവര്‍ അങ്ങനെ ജീവിച്ചാല്‍ അവിടെ വളര്‍ത്തുന്നവര്‍ അതിനു ശ്രമിച്ചാല്‍ വേറൊരു പള്ളി വന്നു അവര്‍ക്ക് ആദിപത്യം കൊടുക്കും അപ്പോള്‍ പഴയ പള്ളികള്‍ എടുത്തു കളയും അതോടെ രാജ്യം നല്ലത് ആകും അത് ഈ പറയുമ്പോള്‍ രാജ്യത്ത് അക്രമമം വേണ്ട അത് ദൈവം അനുവദിക്കുന്നത് പോലെ അപ്പന് അമ്മ ആഗ്രഹിച്ചു നടത്തണം അപ്പോള്‍ ജിന്ന് ഇടയില്‍ വരില്ല , ചക്രം പൊടിഞ്ഞു നല്ല കുഞ്ഞുങ്ങള്‍ ഉണ്ടാവും അവരുടെ ഭിന്നത മാറും എന്ന് അര്‍ത്ഥം ആതാണ് ജ്ഞാന കുഞ്ഞുങ്ങള്‍ അവിടെ പിറക്കും എന്ന് സാരം , അഞ്ചു മതം കൂട്ടി ആണ് അവര്‍ സഭ സ്ഥപിയ്ക്കന്ടത് അവിടെ കുരിശു ഒന്നും വയ്ക്കില്ല , ആഭരണം അണിയില്ല എന്ന് അല്ല അവിടെ വിശുദ്ധി കൂടുതല്‍ പാലിയ്ക്കും അത് കൊണ്ടു സത്രം പോലും ജ്ഞാനം ഉള്ളത് ആകും , പെണ്ണുങ്ങള് ആരെയും കുമ്പിടാന്‍ പോകില്ല എന്ന് പറഞ്ഞാല്‍ ഒരു ദൈവം അവരുടെ ദൈവം എന്ന് പറയും , ഇവരെ പില്കാലത്ത് വലിയ ദൈവങ്ങള്‍ വന്നു കൂട്ടും അത് പോലെ അവര്‍ രംഗത്തില്‍ അല്ല വിവാഹത്തില്‍ മാത്രം ശ്രദ്ധ ചെലുത്തും അത് സ്വര്‍ഗ്ഗത്തില്‍ അവര്‍ പോകും എന്നും പറയും ഇനി എല്ലാം മത പുസ്തകങ്ങള്‍ എല്ലാം വായില്‍ക്കുക .
തുമ്പ പൂവിലും തുമയെഴുന്നിതാ വമ്പില്‍ തൂകി കൊണ്ട് ആകാശ വിധിയില്‍ ഇത്രയും കോണ്ടു എന്ത് മനസ്സില്‍ ആക്കി, ആരും പഠിച്ചില്ല , തുമ്പ പൂവ് ചെറുത് ആണ് അതിന്റെ വിശ്വാസം ആകാശം വരെ ഉണ്ട് എന്നിട്ടും ഈ മനുഷ്യര്‍ എന്തേ മേളോട്ടു നോക്കാത്തത് ഇത് ആണ് പറയുന്നത് , വമ്പന്മാര് സ്വര്‍ഗ്ഗത്തില്‍ കേറി മുറ്റം അടിയ്ക്കാത് ഇരുന്നാല്‍ പായ് വിരിയുമോ എന്ന് ആണ് അര്‍ത്ഥം , ഇതില്‍ ഒരു അര്‍ത്ഥം കൂടി ഉണ്ട് ചങ്ങല സിനിമകള്‍ ധാരാളം ഉണ്ട് അതൊന്നും കാണരുത് , ഉണ്ണാന്‍ തരുന്ന ദൈവം അത് തിരിച്ചു തരും സാത്താന് പണം തരും... എന്ന് പറഞ്ഞു കാഴ്ച്ച കാണാന്‍ പോയാല്‍ ജീവി പിടിച്ചു തിന്നും ഇത് അറിയുക എല്ലായിടത്തും ബിംബം ഇളകുന്നു അപ്പോള്‍ ജാതകം നേരെ വരും പുണ്യം മുന്നില്‍ വരും ഇത് അറിഞ്ഞു പല പണികളും രാഷ്ടത്ത് നടക്കിന്നുണ്ട് ഇന്ത്യന്‍ സിനിമകളില്‍ വിഷം കുത്തി വയ്ക്കുന്നു അത് നിര്‍ത്തണം , ചങ്ങാലി ഇന്ത്യയെന്ന് പോരും , വിഷം തുപ്പുന്നതേ കാണാത്തുള്ളു അത് അപകടം ആണ് , വിശ്വാസം പോയാല്‍ ജ്ഞാനം വിടും, ചന്ദ്രിക വിട്ടുപോകും ഫലം നരകം വരും , കാപാലി സിനിമാ പോലെ ഉള്ളത് ആര്‍ത്തട്ടഹസിച്ചു നടന്നാല്‍ രാത്രിയെ കാണാത്തുള്ളു വിധി അവിടെ തൂക്കു മരം കെട്ടി വയ്ക്കും അര്‍ത്ഥം ജ്ഞാനം ഇല്ലങ്കില്‍ പള്ളിയും കാണില്ല , ദേവി ക്ഷേത്രവും കാണില്ല അതോടെ സാത്താന് അമ്പലം വാഴും അത് മതിയോ , മുന്നോട്ടും പിറകോട്ടും നോക്ക് കറുത്തോ അവിടം അത് വരരുത് ഇനി അത്രയുമേ പറയുന്നുളളു ജനിച്ച ദേശം നന്നാകണം എന്ന് ഏത് എങ്കിലും മനുഷ്യന് വിചാരിക്കാത് ഇരിക്കുവോ അത്രയുമേ ഉള്ളു പറയാന്‍ കാര്യം , അഞ്ഞുറും പത്തും കൂടി കൂട്ടി മുന്നോട്ടും പുറകോട്ടും നടന്നാല്‍ ഇരുമ്പ് വളയെ കിട്ടു ഫിലിം നിര്‍മ്മാതാവിന് ഇരുമ്പ് വളയെ കിട്ടത്തുള്ളൂ അത് അറിഞ്ഞു കൊള്ളുക കാരണം ലോകം ചുറ്റിനും വെള്ളി ഉണ്ട് അത് മേടിയ്ക്കാന് ആവുമോ ഇരട്ടി പ്രതിഫലം പോലും കിട്ടില്ല ഈ കാര്യം എല്ലാവരും അറിഞ്ഞാല്‍ അതിനാല്‍ ലോകത്തെ വഞ്ചിക്കത് , മുഴക്കം സിനിമയ്ക്ക് കൊടുക്കരുത് നിലവാരം ഉള്ളത് വിഷ്ണുവിനൊട് ചോദിച്ചു ചെയ്യുക അല്ലാതെ ചെയ്താല്‍ കുരുക്കില്‍ പെടും കള്ള വണ്ടി കേറണ്ട വരും ഇത് സിനിമാ ലോകത്തിനു ഉള്ളത് ആണ് അത് ജിന്ന് വരം കൊണ്ടുവരും അവിടെ തര്‍ക്കം ആകും ധന നഷ്ടം വരും പിന്നെ വേറെ ഉള്ളത് നാടിനു കളങ്കം വരും അത് തൊഴില്‍ ഇല്ലാഴ്മ ഒക്കെ വരും അത് സിനിമാ കാര്യം , ഇനി വേറെ കാര്യം തുമ്പ പൂവ് ചവച്ചാല്‍ പല്ലിന് അല്ല ഗുണം കണ്ണിന് ഗുണം കിട്ടും ഇത് മനസ്സിന് ഗുണം കിട്ടും എന്ന് പറയും അപ്പോള്‍ സ്വര്‍ഗ്ഗം മുന്നില്‍ കണ്ടു ജീവിക്കാം , പല ഉരു പറയുന്ന ആള് എപ്പോഴും കാണുമോ ഒന്ന് പകര്‍ത്തി കോപ്പി ചെയ്തു വീട്ടില്‍ വച്ചാല്‍ മക്കള്‍ക്കും ഗുണം അല്ലെ , പുസ്തകം ആയിട്ടു അടിക്കാവല്ലോ wisdomflowers.weebly.com എന്ന വെബ്സൈറ്റ് ഒന്ന് അടിച്ചു കൊടുത്തു കൂടെ എല്ലാവര്ക്കും അത് അവിടെ അടിച്ചാല്‍ വിദേശത്തും പ്രചരിപ്പിക്കാവല്ലോ , വിത്ത് ഇട്ടാല്‍ ചെടി നട്ടാല്‍ ഫലം കായ്ക്കുന്ന വിധം ആണ് ജീവനെ പറ്റി അതില്‍ പറഞ്ഞിരിക്കുന്നത് ആരു അതിനു എതിരു വരില്ല പിന്നെ വന്നാല്‍ ജ്ഞാനം ഇല്ലാത്തവരെ വരു അവരെ ആര്‍ക്കും നന്നാക്കാന്‍ പറ്റില്ല ഇനി എല്ലാം ദൈവത്തിനു വിടുന്നു ഒരു തല മുറ അല്ല ലോകം ഉണ്ടായ ചരിത്രം മുഴുവന്‍ അതില്‍ ഉണ്ട് ,ഇനി നല്ലത് വരട്ടെ എല്ലാവര്ക്കും .
നക്ഷത്ര രാജ്യം തീരും എന്ന് ആണ് അര്‍ത്ഥം അത് അങ്ങേ ലോകത്ത് ആക്കും അതായത് പ്രവാചകര്‍ അതിനാണ് ശ്രമിച്ചത് , അതോടെ രാശിയ്ക്ക് പകരം വിജ്ഞാനം ഓടും പിന്നെ മനുഷ്യര്‍ പറന്നു നടക്കും , ചിത്ര ശലഭങ്ങള്‍ ഇവിടെ കാണില്ല , തേന്‍ എല്ലാവരും സുര്യനില് നിന്ന് കിട്ടുന്നത് പോലെ രശ്മി വന്നു കൊടുക്കും അത്രയ്ക്കും ശുദ്ധം ആകും എന്ന് അര്‍ത്ഥം , ഇത് എത്ര കാലത്തേയ്ക്ക് എന്ന് അറിയില്ല അതിനാല്‍ വരും വരാഴ്മകള് മുന്‍കൂട്ടി കാണുക , ഒരു ശലഭം തിരിച്ചു വന്നാല്‍ ഏഴ് കണ്ണ് അവിടെ എടുക്കും എന്ന് പറഞ്ഞാല്‍ അവര്‍ യുദ്ധത്തിന് വന്നു രാജ്യം പിടിയ്ക്കും അത് അപ്പോള്‍ രാജ്യം കുറഞ്ഞു പോകും , തേന്‍ കുടിയ്ക്കുന്നവര്‍ മൃദുലം ആയിരിക്കും പായ് ഇല്ലാത് നക്ഷത്രം പിന്നെ വരും എന്ന് സാരം അപ്പോള്‍ ജിന്നിന്റെ എണ്ണം കൂടും എന്ന് അര്‍ത്ഥം അതിന് വിവേകം പാലിച്ചു ജീവിക്കണം എന്ന് പറയും , ഇതോക്കോ ലോകത്തിന്റെ ഓരോ ഏടുകള്‍ ആണ് ആണ് അത് വന്നും പോയും ഇരിയ്ക്കും അര്‍ത്ഥം ദൈവത്തില്‍ ശരണപ്പെടുക എന്ന് സാരം
സത്യം ഓടുന്നില്ല ജ്ഞാനം എടുക്കണം , പള്ളി കാഴ്ച്ചക്കാര്‍ ആയി നില്ക്കുക ആണ് ദൈവത്തിന്റെ കല്പന പാലിയ്ക്കാതെ ബിംബം ചുമന്നു നടക്കുന്നു ഇത് കൊണ്ട് രാജ്യം ശുദ്ധികരണം നടത്തണം , ബിംബങ്ങള്‍ കത്തിച്ചു കളയണം , അഞ്ഞുറു ബിംബം കത്തിച്ചാല്‍ ഏഴ് കുടം വരും അത് നിങ്ങള്‍ക്ക് കിട്ടും , അപ്പോള്‍ ശിവ ഭക്തി അല്ല വേണ്ടത് , വിജ്ഞാനത്തില്‍ ശിവനെ കാണണം അപ്പോള്‍ ശക്തിയ്ക്ക് പകരം വിശ്വാസം അവിടെ വരും അത് ശക്തി അല്ല , വിശ്വാസത്തിനു സ്വര്‍ഗ്ഗ തേരോട്ടം എന്നും ലോകം ഉണ്ടാകുക എന്നും പറയും അപ്പോള്‍ എല്ലാം ജാതിയ്ക്കും ഗുണം അവര്‍ വിവാഹം മുന്നില്‍ കൊണ്ടുവരും അവര്‍ വേദം കയ്യില്‍ എടുക്കും അത് വരാന്‍ ആണ് ഇത് പറഞ്ഞത് , ഇശോ അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും വിജ്ഞാനികളെ സ്വര്‍ഗ്ഗത്തില്‍ എടുക്കും അതിനാണ് എല്ലാം നല്ലത് ആകണം എന്ന് പറയുന്നത് ,ജ്ഞാനം ഓടണം എന്നു പറയണം , എഴുനൂറു ബിംബങ്ങള്‍ കത്തോലിയ്ക്കയില്‍ ഉണ്ട് അത് കത്തിച്ചാല്‍ അഞ്ഞുറു പൂവ് കിട്ടും , പിന്നെ പള്ളി കുര്‍ബാന ചൊല്ലിക്കൊളാന് പറഞ്ഞാല്‍ മതി , അവര്‍ സത്യത്തില്‍ യേശു മാര്‍ഗം എടുക്കാത്തത് കൊണ്ടു ആണ് പറയുന്നത് ബിംബം യേശു മാര്‍ഗ്ഗം ആല്ല, സത്യത്തില്‍ അവര്‍ ദൈവ സ്തുതി ആണ് നടത്തണ്ടത് അപ്പോള്‍ വിശ്വാസം അവര്‍ക്ക് കിട്ടും , അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് വിശ്വാസം വരും , അപ്പോള്‍ അനാചാരം മാറും , സ്വര്‍ഗ്ഗം മുന്നില്‍ വരും എന്നും പറയും ഇതിനു യേശു മാര്‍ഗ്ഗം എന്ന് പറയും , പോലീസിന്റെ കുഴപ്പം മാറും അമേരിക്കയില്‍ , പിന്നെ ജ്ഞാനം ആയിട്ട് ജീവച്ചാല്‍ മതി , കൊമ്പ് അല്ല ദൈവം ആഗ്രഹിയ്ക്കുന്നത് വിജ്ഞാനികളെ ആണ് അത് അറിഞ്ഞു ജീവിക്കുക രണ്ടു കൂട്ടരും ഇത് അറിഞ്ഞു ജീവയ്ക്കുക , ഇനി ഇന്ത്യയില്‍ യുദ്ധ ഭീഷണി ഒരു കാഹളം ആണ് ആരൊക്കയോ വരുന്നു അതിനാണ് തമ്പുരാക്കന്മാര് വിന്യസിച്ചത് ആണ് ആ വ്രത്തം , നരകം ഉടയ്ക്കാന്‍ ആണ് അത് ചെയ്തത് എങ്കിലും യുദ്ധം വന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇടപെടും അത് നിങ്ങള്‍ക്ക് ഗുണം ആകും , എപ്പോഴും ഇന്ത്യയെ ജയിക്കു എന്ന് അല്ല ഇപ്പോല്‍ യുദ്ധത്തില്‍ നിങ്ങള്‍ ജയിക്കും എല്ലാ രാജ്യവും നിങ്ങളെ സഹായിക്കും , അന്‍പത് ചക്രവര്‍ത്തിമാര്‍ അവിടെ വന്നിട്ടുണ്ട് അത് കൊണ്ട് ആണ് ആ വെപ്രാളം ആണ് അവിടെ അവര്‍ക്ക് എല്ലാം ലോകം ഒന്നാകണം എന്ന് ആണ് , അത് രഹസ്യം ജ്ഞാനം അവര്‍ക്ക് വേണം സ്വര്‍ഗ്ഗം പണിയാന്‍ അത് എല്ലാ രാജ്യവും വേണം അതിനു അവര്‍ ഒരുമിക്കാന്‍ ആണ് ഇത് വിജ്ഞാനം ഓടുന്നു എന്നും പറയും , ചക്രവര്‍ത്തിമാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുന്നവര്‍ ആണ് അത് കൊണ്ട് ആണ് അവര്‍ യുദ്ധ കൊതിയന്മാര് ആണ് , അണു അവര്‍ക്ക് വേണ്ട ഒന്നു പേടിപ്പിച്ചു ലോകം ഭരിയ്ക്കും അതോടെ ലോകം എടുത്തോണ്ടു പോകും പിന്നെ എല്ലാം ശാന്തം ഇത് ആണ് ലോകത്ത് നടക്കുന്നത് , പണ്ടും അങ്ങനെ ആയിരുന്നു യുദ്ധം പേടിപ്പിക്കത്തെ ഉള്ളു അതോടെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകും ഇതിനു വിജ്ഞാന യുദ്ധം എന്ന് പറയും , അത് സ്വര്‍ഗ്ഗ യുദ്ധം എന്നും പറയും .
ജീവികള്‍ക്ക് വില മരിച്ചു ചെല്ലുമ്പോള്‍ അവയുടെ നാഥനോട് പറയും നടന്നത് ഒക്കെ അപ്പോള്‍ ഗ്രഹം വിട്ടുപോകും ഐശ്യര്യം ലോകത്ത് കുറയും അതാണ് കുരങ്ങു പോലും പത്ത് ജന്മം ജനിച്ചാല്‍ ഒരു ചെറിയ മനുഷ്യന് ആകും അത്രയുമേ ആകത്തുള്ളു എന്ന് അല്ല അവയ്ക്കും ഒരു ജീവനും ഒരു ശരീരവും പിന്നെ അവയുടെ പ്രാകൃതം ആയ ജീവാത്മാവും അവയ്ക്ക് ഉണ്ട് അവ ജീവന് വിട്ടു പോകുമ്പോള്‍ അവയുടെ രശ്മി നഷ്ടപെട്ട് ഇവിടെ ഒരു രശ്മി വന്നു ശത്രു ആയി അവിടെ സദാ സഞ്ചരിയ്ക്കും എന്നും അറിയുക , അത് അറിഞ്ഞാല്‍ അവയെ കൊല്ലില്ല , പിന്നെ ജീവന്... കിട്ടുമ്പോള്‍ അവിടെ ആണ് എങ്കില്‍ അവ വീണ്ടും ജീവനില്‍ തന്നെ വന്നു ഇണയെ അപഹരിയ്ക്കും ഇതാണ് അവയെ ദ്രോഹിച്ചാല്‍ അവ പ്രതികരിയ്ക്കുന്നത് കുരങ്ങിന്റെ കാര്യം ആണ് ഈ പറഞ്ഞത് അവയ്ക്ക് മാത്രവേ ഈ ഒരു ശക്തി ഉള്ളു എന്ന് വച്ചു അതിലും വിലപെട്ടത് ആണ് ഒരു മനുഷ്യന് അത് കൊണ്ടു എല്ലാവരും നല്ലവര്‍ ആകുക , ജീവിയെ മനപൂര്‍വ്വം ജീവന് അപഹരിയ്ക്കരുത് ഒരു ജീവിയെയും അപഹരിയ്ക്കരുത് അത് കുല ദോഷം വരെ വരുത്തും , അതിനു പരിഹാരം ആ മതത്തില്‍ ഉള്ളവര്‍ക്ക് ഒരു ജീവന് കൊടുക്കണം അത് യേശുവിനോടു പ്രാര്‍ത്തിച്ചു അഞ്ചു പക്ഷിയെ വിദേശത്ത് നിന്നും വാങ്ങി അവിടെ ആ നാട്ടുകാര്‍ക്ക് പറപ്പിച്ചു വിട്ടു പ്രതി ഫലം അവിടെ കിട്ടട്ടെ എന്ന് പറഞ്ഞു പറപ്പിയ്ക്കുക ആണ് ചെയ്യുന്നത് ഇണ ചേര്‍ക്കാന്‍ ഏഴ് വരെ ആകാം അപ്പോഴും ഇരട്ട ആകാന്‍ പാടില്ല എന്ന് ആണ് പറയുന്നത് അവര്‍ ആ ദുഃഖം അറിഞ്ഞു അവയെ കൊണ്ടു ജീവന് തിരിച്ചു കൊടുപ്പിയ്ക്കും എന്ന് പറയും ഇത് പ്രിക്രിതി നിയമമം ആണ് എന്നാല്‍ ദൈവം പറയുന്നത് ഒന്നിനെയും തൊട്ടു പോകരുത് എന്ന് ആണ് ,അതിനു ഉള്ള ശിക്ഷ ഒക്കെ പിന്നെ അറിയും എങ്കിലും മിശിഖാ അത് മായിച്ചു കളയാറുണ്ട് അതിനാല്‍ യേശുവിനു പുണ്യം കൊടുക്കണം അതും അങ്ങനെ തന്നെ യേശുവിനെ സ്തുതിച്ചു ആണ് പറപ്പിയ്ക്കുന്നത് ഇനി എല്ലാം വിശുദ്ധ ബൈബിള്‍ വായിക്കുക , അവിടെ ഭാരതവും വായിക്കാം .